സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, സ്വകാര്യ കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം മോഡലിലേക്ക് മാറാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Original reporting. Fearless journalism. Delivered to you.